വിശാഖപട്ടണം വിഷ വാതക ദുരന്തം; എൽ.ജി കമ്പനി അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽജി കമ്പനി നൽകിയ ഹർജിയിലാണ്
അൻപത് കോടി രൂപ കെട്ടിവയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽജി കമ്പനി നൽകിയ ഹർജിയിലാണ്
അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 16 പേരും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഏകദേശം ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്.
കോടതിയുടെ വിധി രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ ചിന്തയേയും സ്വാധീനിക്കും.
സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് എഫ്എംഐ ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മൂന്നംഗ
ഇതിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.
സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍ ഷാ, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ വിധി റദ്ദാക്കിയ
അടുത്ത രണ്ട് മാസത്തിനുള്ളിൽ പരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്ന് കമ്പനി കോടതിയെ അറിയിച്ചു.
സമാനമായ അഴിമതിക്കേസുകളില്‍ 15 ദിവസമാണ് സാധാരണയായി ഒരാളെ കസ്റ്റഡിയില്‍ വെക്കാറുള്ളത്.
ഇവയില്‍ എല്ലാകൂടി ഒക്ടോബര്‍ ആദ്യവാരം മുതല്‍ കോടതി വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.