സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും; മൊഴി പുറത്തുവന്നാൽ ജീവനുപോലും ഭീഷണി

സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും; പുറത്തിറങ്ങിയാൽ ജീവനു പോലും ഭീഷണി

സ്വർണക്കടത്തിനായി “സിപിഎം കമ്മിറ്റി” എന്നപേരിൽ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി: സരിത്തിന്റെ മൊഴി പുറത്ത്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ “സിപിഎം കമ്മിറ്റി” (CPM Committee) എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് (Telegram Group) ഉണ്ടാക്കിയെന്ന്

താനും അനിൽ നമ്പ്യാരും വർഷങ്ങളായുള്ള സുഹൃത്തുക്കൾ, കസ്റ്റംസ് സ്വർണ്ണമടങ്ങിയ ബാഗേജ് പിടിച്ചപ്പോൾ ബുദ്ധിയുപദേശിച്ചത് നമ്പ്യാർ: സ്വപ്നയുടെ മൊഴി

അനുസരിച്ച് തന്നെ വിളിക്കുകയും കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി നൽകുകയുമായിരുന്നു. അതിന് ശേഷം താനും അനിൽ നമ്പ്യാരും നല്ല സുഹൃത്തുക്കളാണെന്നും

സിബിഐയുടെ നിർണ്ണായക പരിശോധന ഇന്ന്, ബാലഭാസ്കറുടെ മരണത്തിൻ്റെ ദുരൂഹതയഴിക്കാൻ

മാത്രമല്ല അപകട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെപ്പോലെ തോന്നിക്കുന്ന ഒരാളെ കണ്ടെന്നും മൊഴിയുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടസ്ഥലത്ത് കണ്ടതായി കലാഭവന്‍ സോബി

ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി വ്യക്തമാക്കി. ...

സ്വർണ്ണക്കടത്ത്: സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചതായി സൂചന

വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു ''സ്വര്‍ണ പാഴ്‌സല്‍'' കെെപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന് സ്വപ്‌ന സമ്മതിച്ചു...

സ്വര്‍ണ്ണ കടത്ത്: സരിത്ത് കുമാറിനെയും സ്വപ്ന സുരേഷിനെയും ഒന്നും രണ്ടും പ്രതികളാക്കി എൻഐഎയുടെ എഫ്ഐആര്‍

അന്വേഷണത്തിന്റെ തുടക്കത്തില്‍ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല.

സ്വർണം വാങ്ങാൻ സ്വപ്നയോ സരിത്തോ സ്വന്തം പണം ഉപയോഗിച്ചിട്ടില്ല: സ്വർണ്ണക്കടത്തിനു പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള രണ്ടുപേർ

ഇതിനിടെ ഐ ടി വകുപ്പിൽ സ്വപ്നാ സുരേഷ് ജോലിചെയ്തിരുന്ന സ്ഥലത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് കസ്റ്റംസ് പൊലീസിന് കത്തുനൽകി...

സ്വര്‍ണ്ണക്കടത്ത് നടന്നത് ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന; എത്തിയത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍

വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പിആര്‍ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്