ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് യാത്ര ഉദ്ദേശിക്കുന്നതെന്ന് ഒവൈസി പറഞ്ഞു.
രാജ്യത്തിന് ഗുണം ചെയ്യുന്നതിനാൽ രണ്ട് കുട്ടികൾ എന്ന നയം നിർബന്ധമാക്കുന്ന ഏത് നിയമത്തെയും തന്റെ പാർട്ടി പിന്തുണയ്ക്കുമെന്ന് പറഞ്ഞു
ഒവൈസിയുടെ പാർട്ടിക്ക് ബീഹാറിൽ ഒരു എംഎൽഎ മാത്രമാണ് അവശേഷിക്കുന്നത്.
ഇന്ന് മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം
ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താൻ പ്രഖ്യാപിച്ച കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നുംഅദ്ദേഹം പറഞ്ഞു
തെലങ്കാനയിലെ ഭരണകക്ഷികളായ ടിആർഎസിനും എഐഎംഐഎമ്മിനും എതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്കു പിന്നാലെയാണ് ഉവൈസിയുടെ മറുപടി വന്നത്.
അയര്‍ലണ്ടില്‍ പൊലീസ് യൂണിഫോമിലും ഹിജാബ് ധരിക്കാമെന്ന നിയമം കൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതം ചെയ്തിരുന്നു.
സിഎഎ വിരുദ്ധ സമര പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഐഎംഐഎം
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നിങ്ങൾ എന്തിന് അവരോട് ചര്‍ച്ച നടത്തണം? ഇവിടെ എന്നോട് ചര്‍ച്ച നടത്തൂ