ദേശീയപൗരത്വ രജിസ്ട്രര്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം നിലപാട് മാറ്റിയത്
ഇത്തരത്തിൽ ശേഖരിക്കുന്ന മിക്ക ഡാറ്റയും 2010 ലെ അവസാന എന്‍പിആര്‍ ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്.
ഇതുവരെ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു.
നിയമം നടപ്പാക്കിയാൽ ഛത്തീസ്‍ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.
നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുമെന്നും 70 വര്‍ഷമായി കാത്തിരുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും അവർ പറഞ്ഞു.
അതേസമയം വൈകുന്നേരത്തോടെ മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം വിട്ടയച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്.
ഈ നിയമം കേരളത്തിൽ നടപ്പാക്കാമെന്ന് ആരും കരുതേണ്ട
ഇതില്‍ ത്രിപുരയില്‍ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ബിജെപിക്കാർ ബംഗാളികളെ രാജ്യസ്നേഹവും പൗരത്വവും പഠിപ്പിക്കേണ്ട.
Page 3 of 4Previous
1
2
3
4
Next