തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് വാർത്തയുടെ കൂടെ വ്യാജപ്രചരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറയുന്നു.
താന്‍ സങ്കരയിനമാണെങ്കില്‍ ഇദ്ദേഹം ഇതേത് ഇനമാണെന്നും ഫിറോസ് പരിഹസിച്ചു.
ഞാന്‍ കഴിഞ്ഞ നാല് തവണ, ഇരുപത് വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ എന്നെ തേടി വരികയായിരുന്നു.
1996ലായിരുന്നു ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. അന്ന് ഖമറുന്നിസ അന്‍വറായിരുന്നു ലീഗിനായി കോഴിക്കോട് നിന്നും മത്സരിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കും. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
നേരത്തെ മുസ്ലിംലീഗ് ടിക്കറ്റില്‍ കോഴിപ്പുറം വാര്‍ഡില്‍ നിന്ന് ജയിച്ചായിരുന്നു മിഥുന പ്രസിഡന്റായത്.
നിങ്ങൾക്ക് ക്ഷണിക്കാൻ പറ്റിയത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാൽ മുസ്ലിം ലീഗുമായി സഹകരണമാകാമെന്നായിരുന്നു ചേലക്കരയിൽ വിജയയാത്രാ വേദിയിൽ ഇന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.
കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. അവിടെ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്‍ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.