യുഎപിഎ അറസ്റ്റ്; അലനെയും താഹയെയും ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും ഇന്ന് വീണ്ടും കോടതിയില്‍
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും ഇന്ന് വീണ്ടും കോടതിയില്‍
മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. മഞ്ചക്കണ്ടിയിലേതടക്കമുള്ള ഏറ്റുമുട്ടൽ കൊലകൾക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്ന കത്ത് വടകര പൊലീസ് സ്റ്റേഷനിൽ
സായുധവിപ്ലവത്തില്‍ വിശ്വസിച്ച അവര്‍ക്ക് നക്‌സലുകള്‍ എന്ന വിളിപ്പേരുണ്ടായി. കാനം പറയുന്നു.
എന്നാല്‍ നിലവില്‍ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കില്ല.
വിഷയത്തിൽ കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാടാണ് ഉള്ളത്.
പകരം ഡിവൈഎസ്പി ഉല്ലാസിനെ നിയമിച്ചു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ശരിയാകില്ല എന്നതിന്റെ
യുഎപിഎ റദ്ദാകണമെന്ന ആവശ്യവുമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. യുഎപിഎ കരിനിയമമാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും
അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെ തള്ളാതെ മുഖ്യമന്ത്രി നിയമസഭയിൽ. ചീഫ് സെക്രട്ടറി എഴുതിയ
നിലവിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാവോവാദികള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണെന്ന് ടോം ജോസ് പറഞ്ഞു. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനം കൊല്ലപ്പെടും. പൗരന്മാരെ മാവോവാദി തീവ്രവാദികളില്‍ നിന്ന് പൊലീസ്