യുവാക്കള്‍ക്കെതിരായ യുഎപിഎ നിലനിൽക്കില്ല; നിലനിൽക്കാൻ അനുവദിക്കില്ല; താഹയുടെ വീട് സന്ദര്‍ശിച്ച് പന്ന്യൻ രവീന്ദ്രന്‍
എന്നാല്‍ പിടിയിലായവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് പോലീസ് പുറത്തുവിട്ടത്.
എന്നാല്‍ പിടിയിലായവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് പോലീസ് പുറത്തുവിട്ടത്.
കേരളത്തിൽ ഇനിയും ചില പോലീസുകാര്‍ക്ക് യുഎപിഎ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല എന്ന് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞിരുന്നു.
അതേസമയം ഇവർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി ശരിവച്ച് ഐജി രംഗത്തെത്തിയിരുന്നു.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനുള്ള യുഎപിഎ വകുപ്പ് ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷയം
അലന്റെ കയ്യില്‍ ലഘുലേഖ ഉണ്ടായിരുന്നോ എന്ന് അറിയില്ല, പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ കയ്യില്‍ വയ്ക്കുന്നതോ എന്തിന് മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്നതോ
പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവിടെ ഏറ്റുമുട്ടൽ നടന്നതെന്നാണ് വ്യക്തമാവുന്നത് പി പ്രസാദ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ നിയമാനുസൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്.
പണ്ട് കാലത്ത് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്.
കേരള പൊലീസിന്റെ കമാൻഡോ വിഭാഗമായ ത്ണ്ടർ ബോൾട്ടും മാവൊയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, അഗളി താവളം-ഊട്ടി