‘സത്യം’ എന്ന വാക്കും അണ്‍ പാര്‍ലമെന്ററിയാണോ; കേന്ദ്രസർക്കാരിനെതിരെ മഹുവ മൊയ്ത്ര
കേന്ദ്രസർക്കാരിന്റെ കാപട്യം വിളിച്ചോതുന്ന നിരോധിക്കപ്പെട്ട വാക്കുകളുടെ ലിസ്റ്റിൽ സംഘി എന്ന വാക്ക് ഇല്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിന്റെ കാപട്യം വിളിച്ചോതുന്ന നിരോധിക്കപ്പെട്ട വാക്കുകളുടെ ലിസ്റ്റിൽ സംഘി എന്ന വാക്ക് ഇല്ലെന്നും മഹുവ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടന പരാതി നൽകിയത് .
കാളിപൂജ എങ്ങിനെ നടത്തണം എന്ന് ബിജെപിക്കാർ ബംഗാളികളെ പഠിപ്പിക്കേണ്ടതില്ലെന്നും ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപിയെന്നും മഹുവ പറഞ്ഞു.
ഒരാൾ താൻ ആരാധിക്കുന്ന ദേവിക്ക് എന്താണ് അർപ്പിക്കുന്നത് എന്ന് ആ ഭക്തന് മാത്രമേ അറിയൂ. ഈ കാര്യം തുറന്നു പറഞ്ഞ
എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്
ജയിച്ചാൽ സർക്കാർ ഓഫീസുകളിൽ 30 ശതമാനവും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസ് നൽകിയ വാഗ്ദാനം.
ഇന്നേയ്ക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എം എസും റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് മഹുവ പറയുന്നു.
നേരത്തെ ബംഗാളിലെ ഭീകരമായ സാഹചര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കോടതി ഏറ്റവും കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ
മഹുവ നടത്തിയ വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.