സംസ്ഥാനത്തെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം; പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി
പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും സംസ്ഥാനത്തെ പോലീസ് ഒരു ജനകീയ സേനയാണെന്നും മുഖ്യമന്ത്രി
പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും സംസ്ഥാനത്തെ പോലീസ് ഒരു ജനകീയ സേനയാണെന്നും മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ള സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നു എന്നും പ്രമേയത്തിൽ പറയുന്നു.
ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എം ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.
കസ്റ്റംസ് നടത്തിയ ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് സംസ്ഥാന നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നു.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവയായി മാറിയിരിക്കുകയാണ് സ്പീക്കര്‍ എന്നും ചെന്നിത്തല പറഞ്ഞിരുന്നു.
പ്രതിപക്ഷം നടത്തുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള പ്രതിഷേധം ഒഴിവാക്കണമെന്ന് സ്പീക്കർ ഇതിനിടെ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചുകഴിഞ്ഞു.
നിയമപ്രകാരം തന്നെ നടത്തണമെന്നും വോട്ടെടുപ്പ് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സർക്കാർ തീരുമാനം പിന്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.