എന്‍ഡിഎയുടെ കൂടെ കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിലേക്ക് എടുക്കുന്നില്ല: കാനം രാജേന്ദ്രന്‍
വീണ്ടും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഡിജെഎസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തകള്‍ കാനം തള്ളി.
വീണ്ടും തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഡിജെഎസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന വാര്‍ത്തകള്‍ കാനം തള്ളി.
എന്നാൽ ആര് വിളിച്ചാലും തങ്ങൾ എന്‍ഡിഎയില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച മാണി സി കാപ്പന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വീട്ടില്‍ നിന്നുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് നിര്‍ദേശങ്ങള്‍ നല്‍കാനാണ് മമതയുടെ തീരുമാനം.
മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു
ലീഡ് നില മാണി സി കാപ്പന് അനുകൂലം. 162 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. ആകെ ലഭിച്ചത് 4263 വോട്ടുകളാണ്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ഇറക്കിയാണ് എല്‍ഡിഎഫിന്റെ പരീക്ഷണം. കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ്
സംസ്ഥാനത്തെ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍ഡിഎഫ് യോഗം ചൊവ്വാഴ്ചയാണ് ചേരുക. അടുത്ത രണ്ടു ദിവസങ്ങളിലായി യുഡിഎഫ് കൂടിയാലോചനകള്‍ നടത്തും.ബി ജെപി കോര്‍കമ്മിറ്റി ഇന്ന് ചേരും. ഉപതെരഞ്ഞെടുപ്പു