സ്വന്തക്കാര്‍ പോലും ഓനെ ഒരു പരിപാടിക്കും വിളിക്കില്ല; നബി ദിന പോസ്റ്റില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഐഷ സുല്‍ത്താന
അബ്ദുള്ള കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…?
അബ്ദുള്ള കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…?
തമിഴ് നാട്ടിൽ നടപ്പിലാക്കി പൊളിഞ്ഞ ഒരു പ്രോജക്റ്റ് ആണ് ഇപ്പോള്‍ മനോഹരമായ നമ്മുടെ തീരങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയിലെ കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെയുള്ള മറ്റാവശ്യങ്ങൾ കോടതി തള്ളികളഞ്ഞു.
ഡി വൈ എഫ്ഐ യ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു.
കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ മൂലം വീടുകൾ പൊളിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവിറങ്ങിയിരുന്നു.
അത്തരത്തിൽ പാക്കിസ്ഥാൻ ഇതിനെ ആഘോഷിക്കുന്ന കാര്യം അബ്ദുള്ളക്കുട്ടി മാത്രമാണ് അറിയുന്നത്. ആ രീതിയിലുള്ള ഒരു വീഡിയോയോ, ചാനല്‍ ചര്‍ച്ചയോ ഞാന്‍
ഇദ്ദേഹം ദ്വീപിലേക്ക് എത്തിയ ശേഷം നടപ്പാക്കിയ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹർജികളുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൌരന്മാരുടെ നേര്‍ക്ക് ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ
ഐഷ ഒറ്റയ്ക്കല്ല. ലക്ഷദ്വീപിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ ഒറ്റക്കെട്ടായി അവരുടെ പിന്നില്‍ ഉണ്ട്. കേരളത്തിലെ ലക്ഷോപലക്ഷം ജനാധിപത്യ വിശ്വാസികളും
ദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പാക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞിരുന്നു.