കെപിഎസി ലളിതയ്ക്ക് വിടചൊല്ലി കേരളം; സംസ്കാരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’യില്‍ നടന്നു
ഇന്നലെ രാത്രി മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം.
ഇന്നലെ രാത്രി മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം.
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി.
ഒരു സിനിമയിൽ ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ കെപിഎസി
എന്നെ സംരക്ഷിക്കുന്ന എൻ്റെ സഹോദരൻ പോയി. ഒരിക്കലും ഇടത് സർക്കാരിന് എതിരായല്ല എന്റെ സമരം. ഇവിടെ ഒരു വ്യക്തിയാണ് പ്രശ്‌നം.
രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കെപിഎസി ലളിത മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, കാല്‍മുട്ടിന് വേദന ഉള്ളതിനാല്‍ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും കെ.പി.എ.സി ലളിത അറിയിച്ചതായാണ് വിവരം.
രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിനിറങ്ങി കെ.പി.എ.സി ലളിത. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഉപയോഗിച്ചുള്ള