ഉത്തർ പ്രദേശ് കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു.
തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവാതിരയെക്കുറിച്ചുള്ള വിവാദത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു.
നേരത്തെ, കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി
വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണമാണ് കോടിയേരി ഉന്നയിച്ചത്.
യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.
സമ്മേളനത്തിൽ ഉയർന്ന വിമർശനം അതാത് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
അടുത്ത കാലത്തായി കേരളത്തിൽ വർഗീയ പ്രചരണം അഴിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആർഎസ്എസ് ആണ് അതിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍
മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗ് ഉയര്‍ത്തിയ തീവ്ര വര്‍ഗീയതയുടെ പാതയാണ് കേരളത്തില്‍ ഇപ്പോള്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്നത് എന്ന് ലേഖനത്തിൽ
പ്രഖ്യാപിച്ചത് പോലും കേരളത്തിന് നൽകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
അതേസമയം, മുന്നണിയിൽ എൽ ജെ ഡിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന കാര്യങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും കോടിയേരി പ്രതികരിച്ചു.
Page 2 of 4Previous
1
2
3
4
Next