നേരത്തെ ലോകമാകെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കത്തിവെച്ചത്.
നിലവില്‍ മൂവരും തങ്ങളുടെ പരാതി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണ്. മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്.
ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണ്.
സര്‍ക്കാരിനുമുന്നില്‍ പുതിയ ഫോര്‍മുല വയ്ക്കുമെന്ന് കെ സുധാകരന്‍
മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്?
ജംബോ കമ്മിറ്റികൾക്ക് പകരം 51 അംഗ നിർവാഹകസമിതിയാവും ഇനി കെപിസിസിക്ക് ഉണ്ടാവുക.
കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ആരോപിച്ചിരുന്നു.
കെ സുധാകരൻ തൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി മരിച്ചുപോയ ഒരു കോൺഗ്രസ് നേതാവ് തന്നോട് വ്യക്തിപരമായി പറഞ്ഞിരുന്നുവെന്ന് പിണറായി വിജയൻ