ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍; സീറ്റ് വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവിറങ്ങി
സീറ്റുകള്‍ കുറവുള്ള സ്ഥലങ്ങളിൽ 10 ശതമാനം ആയി ഉയര്‍ത്തി. ഇതോടൊപ്പം നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ഏഴ്
സീറ്റുകള്‍ കുറവുള്ള സ്ഥലങ്ങളിൽ 10 ശതമാനം ആയി ഉയര്‍ത്തി. ഇതോടൊപ്പം നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ഏഴ്
ഇന്ന് റിസള്‍ട്ട് വന്നപ്പോള്‍ പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത് .
ഇതനുസരിച്ച് ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും.
ഹൈസ്ക്കൂൾ - ഹയർസെക്കണ്ടറി ലയനം ഉള്‍പ്പെടെയുള്ള ഖാദർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകളിൽ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
പ്ലസ് ടു അനുമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 48 ഹര്‍ജികളാണ്
പുതിയ പ്ലസ്ടു സ്‌കൂളും ബാച്ചും അനുവദിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി ഇന്നു വീണ്ടും യോഗം ചേരും. തര്‍ക്കത്തെത്തുടര്‍ന്നു തീരുമാനമാകാതെ കിടക്കുന്ന
സംസ്ഥാനത്ത് 14 ജില്ലകളിലും ഹയർസെക്കൻഡറി സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ചൊവ്വാഴ്‌ച മുതൽ അധികബാച്ചുകൾക്കു വേണ്ടി സ്കൂളുകൾക്ക് അപേക്ഷിക്കാനാവും.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയത്തിലൂടെ 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 6,783 വിദ്യാര്‍ഥികള്‍ക്ക് എല്ലാ
എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന നടപടി നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവിറങ്ങി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്