ഗാസയില്‍ 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ഇടപെടലിനെ തുടര്‍ന്ന് ഇസ്രയേലും ഹമാസും തമ്മില്‍ 72 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. മാനുഷിക
അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ഇടപെടലിനെ തുടര്‍ന്ന് ഇസ്രയേലും ഹമാസും തമ്മില്‍ 72 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. മാനുഷിക
ഇസ്രായേല്‍ ക്രൂരതയ്ക്ക് ഒരു ഉദാഹരണം കൂടി. ഗാസയില്‍ ഇസ്രായേല്‍ തിങ്കളാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം 23 കാരി ഷെയ്മയുടെ
ഗാസയില്‍ ഇസ്രേലി സൈന്യത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ സൈനികന്‍ മരിച്ചു. 27കാരനും ഇസ്രേലി സൈന്യത്തിലെ സര്‍ജന്റുമായ ബരാക് റാഫേല്‍
പാലസ്തീന്‍ ആക്രമണത്തിന് ഗാസയില്‍ കരയാക്രമണം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിന് വഴിയൊരുക്കുന്നതിനായി 1500 വര്‍ഷം പഴക്കമുള്ള ഗാസയിലെ ക്രിസ്ത്യന്‍ ദേവാലയവും സെമിത്തേരിയും
ഹമാസും ഇസ്രേലികളും തമ്മിലുള്ള വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇസ്രേലി ഭടന്റെ വെടിയേറ്റ് ഗാസയില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍
നൂറ്റി അറുപത്തിരണ്ട് പലസ്തീന്‍കാരുടെയും അഞ്ച് ഇസ്രേലികളുടെയും ജീവഹാനിക്കിടയാക്കിയ എട്ടുദിവസത്തെ പോരാട്ടത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ഗാസയില്‍ ജനങ്ങള്‍ ആഹ്‌ളാദ
പശ്‌ചിമേഷ്യയില്‍ സമാധാനം പുനസ്‌ഥാപിക്കാന്‍ ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നയതന്ത്രനീക്കം പുരോഗമിക്കുന്നതിനിടെ ഇസ്രയേൽ വീണ്ടും ഗാസയില്‍ ബോംബാക്രമണം നടത്തി.ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമാണു
പലസ്‌തീനു നേര്‍ക്കുളള ഇസ്രയേല്‍ ആക്രമണം ശക്‌തമായി തുടരുന്നു.സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 കവിഞ്ഞു. ഞായറാഴ്‌ചയാണ്