ചിലിയിൽ വൻ ഭൂകമ്പം,സുനാമി മുന്നറിയിപ്പ്
വടക്കൻ ചിലിയിൽ വൻ ഭൂകമ്പം . റിക്ടർ സ്കെയിലിൽ 8.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക്
വടക്കൻ ചിലിയിൽ വൻ ഭൂകമ്പം . റിക്ടർ സ്കെയിലിൽ 8.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക്
ചൈനയിലെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ സിചുവാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. ഏകദേശം 2,200 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍
ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഭൂചലനം. വൈകിട്ട് 4.20ഓടെയാണ് ഡല്‍ഹി, രാജസ്ഥാന്, പശ്ചിമ ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും
ഇന്തോനീഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം പപ്പുവാ പ്രവിശ്യയുടെ തലസ്ഥാനമായ ജയ്പുരയില്‍ നിന്നും
പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സോളമന് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ തീരപ്രദേശത്തെ
ഇടുക്കി ജില്ലയിലെ തങ്കമണി, ഉപ്പുതറ, വളകോട് പ്രദേശങ്ങളിൽ നേരിയ ഭൂചലനമുണ്ടായി.കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.രാത്രിഒമ്പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. അസം, ബംഗാള്‍ , മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ 6.15നാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്കെയില്‍ 5.4
ന്യൂസിലാന്റില്‍ ഭൂചലനം. റിക്ടര്‍സ്കെയില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലത്തില്‍ ആളപായമോ നാശനഷ്ട്ടമോയില്ല. തെക്കന്‍ ന്യൂസിലാന്‍ഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതാ മേഖലയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ്റാവു ദേശ്മുഖ് . ലോക്സഭയില്‍ പി.ടി. തോമസ്
6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചിലിയില്‍ അനുഭവപ്പെട്ടു.നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ചിലിയുടെ തലസ്ഥാനം സാന്റിയാഗൊയിലും വല്പരൈസൊയിലുമാണു ഭൂചലനം അനുഭവപ്പെട്ടത്