സി.പി.എം വിട്ട് ലീഗിൽ ചേർന്ന ലീഗ് നേതാവിന്റെ രണ്ടും കൈയ്യും അടിച്ചൊടിച്ചു
ചേലക്കര പഞ്ചായത്ത് അംഗം മേപ്പാടം പയറ്റുപറമ്പില്‍ പി.എം. റഫീഖിനു നേരെ സിപിഎം വധശ്രമം.റഫീഖിന്റെ രണ്ട് കൈയ്യും പത്തംഗം സംഘം തല്ലിയൊടിച്ചു.ടി
ചേലക്കര പഞ്ചായത്ത് അംഗം മേപ്പാടം പയറ്റുപറമ്പില്‍ പി.എം. റഫീഖിനു നേരെ സിപിഎം വധശ്രമം.റഫീഖിന്റെ രണ്ട് കൈയ്യും പത്തംഗം സംഘം തല്ലിയൊടിച്ചു.ടി
കല്യാണവീട്ടില്‍ വെച്ചാണു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന നടന്നതായുള്ള ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അതിനെക്കുറിച്ച് സി.പി.എം പോളിറ്റ്ബ്യൂറൊ അംഗം കൊടിയേരി ബാലകൃഷ്ണൻ
ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനും ക്വട്ടേഷന്‍സംഘത്തിനും ഇടയില്‍ പ്രവര്‍ത്തിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം ഉള്‍പ്പെടെ രണ്ട്
ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കുന്ദമംഗലം കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ എത്തിച്ചത്.
ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകിയത് താനാണെന്ന് സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മറ്റി അംഗം കെ.സി രാമചന്ദ്രൻ.കണ്ണൂരിലെ
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു.ചൈനയിൽ പോകാനാണു അവധി എടുത്തതെന്നാണു പാർട്ടി വിശദീകരണം.ടി.പി ചന്ദ്രശേഖരന്റെ വധത്തെ
കൊലപാതക രാഷ്ട്രീയത്തിനെതിരേ വടകരയില്‍ സിപിഐ യോഗം. സിപിഐ വടകര മണ്ഡലം കമ്മറ്റിയാണ് യോഗം സംഘടിപ്പിച്ചത്. സത്യന്‍ മൊകേരിയും ഇ.എസ് ബിജിമോളും
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോഴിക്കോട്ടെ സിപിഎം ബന്ധമുള്ള വ്യവസായി വി.കെ.സി മമ്മദ്
ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലേരി, കൂത്താളി, മേപ്പയൂര്‍, പേരാമ്പ്ര എന്നിവടങ്ങളിലാണ് വിഎസിനു പിന്തുണ പ്രഖ്യാപിച്ച്
മുമ്പൊരുകാലത്തും കണ്ടു വരാത്ത തരത്തില്‍ സി.പി.എമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു. പുതിയതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ നടപടി ആവശ്യപ്പെട്ടു