ചന്ദ്രശേഖരൻ വധം:യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കും തിരുവഞ്ചൂർ.
കോഴിക്കോട് :സിപി.എം വിമത നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ ഉടൻ എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോഴിക്കോട് :സിപി.എം വിമത നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ ഉടൻ എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
സിപിഎമ്മിനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ.കൊലപാതകം അപലപനീയമാണെന്നും അതിൽ ശക്തിയായി
ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ സി പി എം ആണെന്ന് ഇടതുപക്ഷ ഏകോപനസമിതി.കൊലപാതകത്തിന്റെ സാധ്യത
ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ
പിണറായി വിജയനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പുതിയ കക്ഷികളെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തു.വര്‍ഗീയ ശക്തികളെ തടയാന്‍ എല്‍.
വിഭ്യാഭ്യാസ മേഖലയിൽ എസ്.എൻ.ഡി.പി യുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത എം.എ ബേബിയുടെ നിലപാടുകൾ കാരണമാണു ഇറ്റതുമുന്നണിയുമായി എസ്എന്‍ഡിപിക്ക് അകലേണ്ടി
മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ
തീവ്രവാദ വിഭാഗമായി ലീഗ് മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.മുസ്ലീം ലീഗിൽ തീവ്രവാദികൾ നുഴഞ്ഞു കയറുകയാണു.തീവ്രആദികളെ നിയന്ത്രിക്കാൻ ലീഗിനാകുന്നില്ലെന്നും
കൂടംകുളം ആണവനിലയ വിരുദ്ധ സമരവേദി സന്ദർശിക്കുന്നതിലും സമരത്തിൽ പങ്കുകൊള്ളുന്നതിനും പാർട്ടി തനിക്ക് ഒരു വിധത്തിലുമുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
കൂടങ്കുളം ആണവനിലയ വിരുദ്ധസമരത്തിനു പിന്തുണ നൽകാനായി കൂടംങ്കുളം സന്ദർശിക്കുന്ന വി.എസ് അച്യുതാനന്ദന്റെ നീക്കത്തിനു സി.പി.എം വിലക്ക്.കേന്ദ്രനേതൃത്വമാണു വി എസ്സിനെ വിലക്കിയത്.വിലക്ക്