ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം

കരയിലും കടലിലുമുളള ശത്രുക്കളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കാനുളള ശേഷി കൈവരിക്കുന്നതില്‍ ബ്രഹ്മോസ് വിജയം നിര്‍ണ്ണായകമാകും.

ഇന്ത്യയുടെ ബ്രഹ്‌മോസ് പരീക്ഷണം വിജയം; വിമാനവാഹിനി യുദ്ധകപ്പലുകള്‍ വരെ തകര്‍ക്കാന്‍ ശേഷി

റഷ്യയുടെ എന്‍പിഒഎമ്മിന്‍റെയും ഇന്ത്യയുടെ ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് ഈ മിസൈല്‍ വികസി പ്പിച്ചെടുത്തത്.

ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈലിന്റെ പരീക്ഷണം വിജയം

ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലല്‍ ബ്രഹ്മോസ് ഒഡിഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ലോകത്തിലെ ഏറ്റവും വേഗം കൂടിയ മിസൈലുകളിലൊന്നാണിത്.

“ബ്രഹ്മോസ്” വിജയകരമായി പരീക്ഷിച്ചു

290 കിലോമീറ്റര്‍ സഞ്ചാരശേഷിയുള്ള ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹമോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിസൈലിന് 300 കിലോഗ്രാം ആയുധശേഷിയുണ്ട്.

ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ കപ്പലില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. ഗോവന്‍തീരത്ത് ഐഎന്‍എസ് തര്‍കാഷ്

ബ്രഹ്മോസിന്റെ അന്തര്‍വാഹിനി പതിപ്പ് പരീക്ഷിച്ചു

290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ പരിഷ്‌കരിച്ച രൂപം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തര്‍വാഹിനിയില്‍നിന്നു പരീക്ഷിച്ചു. ഇത്രയും ദൂരപരിധിയുള്ള മിസൈല്‍

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേന പരീക്ഷിച്ചു

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേന പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്‌മോസിന് 300 കിലോ ആയുധങ്ങള്‍ വഹിക്കാനാകും. ഗോവ തീരത്ത്

സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചു

ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ്  മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നായിരുന്നു