ബിവറേജിനു തീപിടിച്ചു: ‘ജവാനെ’ രക്ഷിക്കാൻ വെള്ളവുമായി ഓടിയെത്തി മദ്യം വാങ്ങാനെത്തിയവർ
ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു
ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു
മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പാലോട് വനമേഖലയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലറ്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. മുമ്പ് പാലോട് ജങ്ഷനില്‍
അടിപിടിയില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ബിവറേജസിലെ ക്യൂവില്‍നിന്നും പോലീസ് പിടികൂടി. കോട്ടയം
മദ്യഉപഭോക്താക്കളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് തോന്നുന്നു. കണ്‍സ്യുമര്‍ഫെഡു വഴിയുള്ള മദ്യ വില്‍പ്പനയുടെ സമയം കൂട്ടിയതിന്
പുത്തൂരിലെ ബവ്‌റിജസ് കോര്‍പറേഷന്റെ വിപണന കേന്ദ്രത്തില്‍ നിന്നും സ്‌കോച്ച് വിസ്‌കി ഉള്‍പ്പെടെ 27,420 രൂപയുടെ മദ്യം കവര്‍ന്നു. ലോക്കറില്‍ 13
ഷൊര്‍ണ്ണൂര്‍ കുളപ്പുള്ളിയിലെ വില്‍പനശാലയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 60 ലക്ഷം രൂപയുടെ വിദേശമദ്യം കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. 5,000
പ്രമുഖ ട്രേഡ് യൂണിയന്‍ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മദ്യപരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനതലത്തില്‍ സംഘടന രൂപംകൊള്ളുന്നു. കേരള രക്ഷാകവചമെന്നു
സംസ്ഥാനത്തെ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് െ്രെഡവര്‍മാര്‍ മദ്യം വാങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ പ്രസ്തുത
സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഇടുക്കി വെള്ളത്തൂവലില്‍ ബിവറേജസ് കോര്‍പറേഷന്‍ ഒട്ട്‌ലെറ്റ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്തയച്ച സംഭവത്തില്‍