കാബൂള്‍: അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ സ്റ്റേഡിയത്തില്‍ നടന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ്
അഫ്ഗാന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമത്തെ വിമര്‍ശിച്ച വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും,
അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം
നാലുദിവസം മുന്നേ നിലയം അടച്ചുപൂട്ടിയതായി അസീമി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു
അഫ്ഘാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസ്സിയ്ക്കു സമീപം വൻ സ്ഫോടനം. സ്ഫോടനത്തിലെ എംബസ്സിയുടെ ജനലുകളും വാതിലുകളും ഭാഗികമായി തകർന്നു. എംബസ്സിയെ ലക്ഷ്യം
ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ
ഭീകര സംഘടനയായ ഐ എസിൽ ചേർന്നു എന്നു വിശ്വസിക്കപ്പെടുന്ന കാസർഗോഡ് പടന്ന സ്വദേശി മുഹമ്മദ് മുർഷിദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ
ഐസിസ് ക്യാമ്പുകള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള ഏറ്റവും വിനാശകാരിയായ ആണവേതര ആയുധം അമേരിക്ക അഫ്ഘാനിസ്ഥാനില്‍ പ്രയോഗിച്ചു. പ്രാദേശികസമയം വൈകുന്നേരം
അഫ്ഗാനില്‍ അധിനിവേശം നടത്തിയകാലത്ത് അമേരിക്ക തടവിലാക്കിയ, ബാഗ്രാം ജയിലിലെ തടവുകാരെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു.ബാഗ്രാം ജയിലിനുള്ളില്‍ തടവിലായിരുന്ന 65 തടവുകാരെയാണ്
അഫ്ഗാനിസ്ഥാനില്‍ കോടതിയ്ക്ക് നേരെ താലിബാന്റെ ബോംബാക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറ് ഫറ നഗരത്തിലെ കോടതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും