സൗദിയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ഇന്ന് 1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടുകൂടി ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,478 ആയി മാറി.
ഇന്ന് 1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടുകൂടി ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,478 ആയി മാറി.
ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്, ശ്രീലങ്ക, ഇറാന്, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്എന്നിവയാണ് വിലക്കപ്പെട്ട രാജ്യങ്ങൾ .
ബഹ്റിനിലെ വിവിധ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
ഇതോടുകൂടി ഒമാനിലെ ആകെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. മാത്രമല്ല, ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി
എന്നാൽ ഉംറക്കും സന്ദര്‍ശന വിസക്കുമുള്ള വിലക്കുകള്‍ തുടരുകയും അന്താരാഷ്ട്ര വിമാനങ്ങൾ തുടങ്ങേണ്ടതില്ല എന്നുമാണ് തീരുമാനം.
പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി കൊണ്ടുപോയതായിരുന്നു ഇവ.
ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
സൌദിയിലാകെ 4233 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 2172 പേർക്ക് രോഗം ഭേദമായി.