ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ്
ജില്ലയിലെ കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഭൂരിപക്ഷത്തിന് ആവശ്യമായ 272 എന്ന അക്കം നേടാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കാവില്ലെന്നാണ് ഫലം പറയുന്നത്.
വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുമുള്ള സുരക്ഷ വർദ്ധിപ്പിക്കുവാനും നിർദ്ദേശമുണ്ട്
ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോകുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ബലപ്പെടുന്ന പുതിയ
രാജ്യം ഉറ്റുനോക്കുന്ന പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. നരേന്ദ്ര മോദിക്ക് രണ്ടാം ഊഴം ഉണ്ടാകുമോ അതോ പ്രതിപക്ഷത്തിന് അധികാരം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് ജയസാധ്യതയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അല്‍പമെങ്കിലും വിജയസാധ്യത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണെന്നും
ഞായറാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ വോട്ടിങ് യന്ത്രത്തില്‍നിന്ന് മോക് പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാതെ വോട്ടിങ്
ഈ മാസം 24, 25 തിയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു