അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്. കാസര്‍കോഡ് എല്‍ഡിഎഫ് മുന്നിലേക്ക് യുഡിഎഫ്
സിപിഎം ശക്തികേന്ദ്രമായ പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം. സിപിഎം അടി പതറുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. പാലക്കാട്ടെ ഏഴ്
സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക്
പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ നരേന്ദ്ര മോദി വാരണാസിയില്‍ പിന്നില്‍. ദേശിയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ
ഇരുപതു സീറ്റിലും പിന്നിട്ടുനിന്നതിനുശേഷം എല്‍ഡിഎഫ് തിരിച്ചുവരുന്നു. ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം.ആരിഫ് 861 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അതേസമയം, മറ്റു 19
ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എ എം ആരിഫ് 1686 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നിലവിൽ കേരളത്തിലെ ഇരുപതു
പത്തനംതിട്ടയില്‍ മല്‍സരം യുഡിഎഫും ബിജെപിയും തമ്മില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് സ്വന്തം മണ്ഡലമായ ആറന്മുളയില് പോലും പിന്നിലായി. ഇതുവരെയുള്ള
വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ
വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. സുരേഷ് ഗോപിയുടെ വരവോടെ കുഴഞ്ഞുമറിഞ്ഞ തൃശൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍
വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്തെത്തി.