പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കരുത്; ചിലപ്പോഴെങ്കിലും പ്രവാസികളുടെ തേങ്ങല്‍ കേള്‍ക്കുന്നയിടമാണത്

ചൂടിനോടും മണല്‍ക്കാറ്റിനോടും പ്രതിജീവിത സാഹചര്യങ്ങളോടും പൊരുതി ഏകദേശം നാലര ലക്ഷം കോടി രൂപ പ്രതിവര്‍ഷം ഇന്ത്യയെന്ന സ്വന്തം രാജ്യത്തേക്ക് അയച്ച്,

നീതിപീഠങ്ങള്‍ കണ്ണടക്കരുത്, കാരണം നിര്‍ഭയ സംഭവം ഒറ്റപ്പെട്ട ഒന്നല്ല

ഡെല്‍ഹിയിലെ അന്നത്തെ ഇരുട്ടില്‍ നിര്‍ഭയയെ നിഷ്‌കരുണം പിച്ചിച്ചീന്തി കൊലപ്പെടുത്തിയ അന്നത്തെ കുട്ടിക്കുറ്റവാളിയും ഇന്നത്തെ ഇരുപതുകാരനുമായ ആ ‘മനുഷ്യരൂപം’ നിയമത്തിനനുസരണമായി സര്‍വ്വസ്വാതന്ത്രങ്ങളോടെ

ഇരുളിനെ തുരത്തിയ ഗുരുവിന്റെ കയ്യിലെ വിളക്കൂതി അണക്കുന്നവര്‍

സംസ്ഥാനത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ജാതി- മത ധ്രുവീകരണം ശക്തമായിരിക്കുകയാണ്. ശ്രീ നാരായണ ഗുരുവിന്റെ ബാനറില്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം കേരളത്തില്‍

കണ്ണാടിക്കൂട്ടിലെ കണ്ണീര്‍ വാര്‍ക്കുന്ന ഗുരുപ്രതിമകളും പാതിവഴിയില്‍ വിപ്ലവമുരിഞ്ഞ പ്രസ്ഥാനവും

ജാതികോമരങ്ങള്‍ അരങ്ങുവാണ കാലത്ത് അതില്‍ നിന്നും ഈ സമൂഹത്തെ മോചിപ്പിക്കാനും ജാതി മേലാളന്‍മാര്‍ കയ്യടക്കിവെച്ചിരുന്ന സാധാരണക്കാരന്റെ അവകാശങ്ങള്‍ അവര്‍ക്ക് തിരിച്ചുകിട്ടാനും

പകരമാവില്ല മറ്റൊന്നും, അവസാന ശ്വാസം വരെ സ്വന്തം രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി ചിന്തിച്ച ആ വ്യക്തിത്വത്തിന്

അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ അബ്ദുള്‍ കലാം: മഹത്തായ പാരമ്പര്യമുള്ള ഭാരതത്തെ സ്വപ്നങ്ങളുടെ അഗ്നിച്ചിറുകളിലേറി പറക്കാന്‍

പാരമ്പര്യത്തിന്റെ അമിതഭാരം ചുമക്കുന്നവരോട്: ലോകം മാറുന്നുണ്ട്, നിങ്ങളറിയുന്നില്ല എന്നേയുള്ളൂ!

നവമാധ്യമങ്ങളുടെ സാമൂഹിക പ്രസക്തിക്ക് ഇനിയും മുഖവുരയുടെ ആവശ്യമില്ല. ലോകത്തെ കൂടുതല്‍ നീതിയുക്തമായ ഇടമാക്കി മാറ്റുന്നതിനും സര്‍വാധിപത്യങ്ങളെ പുറംതള്ളിയുള്ള ജനായത്തവത്കരണത്തിനും പുതിയ

മലയാളിയുടെ ആത്മാഭിമാനത്തിന് തമിഴ്‌നാട്ടിലെ പച്ചക്കറി- കീടനാശിനി കച്ചവടക്കാര്‍ വിലയിടേണ്ട

വിരുന്നുകാര്‍ വീട്ടുകാരാകാന്‍ ശ്രമിക്കുകയാണ് കേരളത്തില്‍. തമിഴ്‌നാട് തരുന്നത് പച്ചക്കറിക്കു പകരം വിഷമാണെങ്കില്‍ കണ്ണുമടച്ച് അതും കഴിക്കണമെന്ന നിലപാടോടെ മലയാളിയുടെ ആത്മാഭിമാനത്തെ

അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ തീര്‍ച്ചയായും ഐശ്വര്യമുണ്ടാകുക തന്നെ ചെയ്യും;സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറിക്കാര്‍ക്കും, സ്വര്‍ണ്ണം വാങ്ങാന്‍ പണം കൊടുത്ത പലിശക്കാരനും

ലോകത്തെ ഏറ്റവും ബൗദ്ധികരായ ജനങ്ങള്‍ അധിവസിക്കുന്ന ചിലസ്ഥലങ്ങളില്‍ ഒന്നാണ് കേരളം. സാമൂഹികപരമായോ രാഷ്ട്രീയപരമായോ കേരളത്തിലെ ജനങ്ങളെ തട്ടിപ്പിന് ഇരയാക്കുക എന്നുള്ളത്

വിലകുറഞ്ഞ രാഷ്ട്രീയത്തിന് മുമ്പില്‍ തോറ്റത് ജനാധിപത്യം, മാധ്യമങ്ങളെ പുരകത്തുമ്പോള്‍ വാഴവെട്ടരുത്

ഇവിടെയൊരു ശുദ്ധികലശം ആവശ്യമായിരിക്കുന്നു. കാരണം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കണ്ടത് അശുദ്ധി വിളിച്ചുപറയുന്ന സംഭവങ്ങളായിരുന്നു. നിയമസഭയില്‍ നേതാക്കള്‍ പരസ്പരം കടിപിടി കൂടിയപ്പോള്‍

മാതാവ് കഴിഞ്ഞു മതി ഗോമാതാവ്; മഹാരാഷ്ട്ര സര്‍ക്കാര്‍ ആദ്യം നിരോധിക്കേണ്ടത് ഗോമാംസ വില്‍പ്പനയല്ല, സ്ത്രീയുടെ പച്ചമാംസത്തെ പരസ്യ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ചുവന്ന തെരുവിന്റെ സംസ്‌കാരത്തെയാണ്

പശുവിനെ മാതാവായി കരുതുന്ന സംസ്‌കാരത്തിന്റെ വ്യാപനം ഇന്ത്യന്‍ മണ്ണില്‍ സാധ്യമായിത്തുടങ്ങി. മറാത്താ വീരംകൊണ്ട് പുകള്‍പെറ്റ മഹാരാഷ്ട്രയിലെ മണ്ണില്‍ ബി.ജെ.പി- ശിവസേന

Page 2 of 3 1 2 3