ഇന്ത്യ ഇന്ന് ബംഗ്ലദേശിനെതിരെ; നിർണായകമാറ്റങ്ങള്‍
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പാപഭാരം കഴുകി കളയണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. കാരണം,
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പാപഭാരം കഴുകി കളയണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. കാരണം,
ഇന്ന് രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തിയിരുന്നു. അവിടെ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.
ഇതിൽ പ്രവൃത്തിപരിചയം കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. നാളെമുതൽ തന്നെ പുനര്‍ നിയമനം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്.
വളരെനേരം നടത്തിയ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
കച്ചവട ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽനെയാണ് റിലയൻസ് നിയമിച്ചിട്ടുള്ളത്.
മുന്നണിക്ക് വിജയിക്കാന്‍ കഴിയാവുന്ന മൂന്ന് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതിലെ രണ്ട് സീറ്റില്‍ ഡിഎംകെ നോമിനികള്‍ മത്സരിക്കും.
തിരുവനന്തപുരം ലോ കോളേജിലേക്ക് ജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്.
പൂമ്പാറ്റകൾ പൂക്കളിൽ നിന്നും പറന്നുപോകുന്നത് കണ്ട കുഞ്ഞും അമ്മയും തമ്മിലുള്ള സംഭാഷണമാണ് കവിതയില്‍.
അവരുടെ വാക്കുകള്‍ക്ക് അനുകൂലമായും എതിരായും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
തിരുവനന്തപുരത്ത് നിന്നും ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം