അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. പദ്ധതികളും പ്രഖ്യാപനങ്ങളും ചെറിയ ബജറ്റില്‍ ഒതുങ്ങുന്നുവയായിരുന്നു. ക്ഷേമ പെന്‍ഷനെക്കുറിച്ച്
യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്ക് വിവിധ പ്രഖ്യാപനങ്ങൾ. യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റിയിലെ,
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാർ വരും ആഴ്ചകളിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരാൻ ഒരുങ്ങുകയാണ്. ഫ്രാൻസിൽ
പിഎം ശ്രീ നടപ്പാക്കുന്നതിൽ സർക്കാർ വെട്ടിലായതോടെ ആക്രമണം കടുപ്പിച്ച് എൽഡിഎഫ്. കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിൽ എന്ന് പ്രതിപക്ഷ
കോട്ടയം മെഡിക്കൽ കോളേജിൽ എബോള സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. അധികാരത്തിലെത്താൻ
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗമാണ്
പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം
തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നവർക്കും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.