ന്യായമായ അന്വേഷണം ഉറപ്പാക്കാൻ അന്വേഷണവിധേയമായി ജഡ്ജിയെ മാറ്റണമെന്ന് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കത്തിൽ പറഞ്ഞു. "എനിക്ക് ഇനി ജീവിക്കാൻ
തന്നെ ശാരീരികമായി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ പരിശീലകന്‍ ഗൗരവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.
കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതി
തുടർച്ചയായി അശ്ലീല കമന്‍റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചതായും നടി പറയുന്നു.
ഐഒഎ അന്വേഷണ സമിതിക്ക് വിനേഷും സാക്ഷിയും രേഖാമൂലം സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും തെറ്റായ വിവരങ്ങൾ സമർപ്പിച്ചുവെന്നും വിവരമുണ്ട്.
രേഖാമൂലമുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ റവന്യൂ, പോലീസ് വകുപ്പുകൾ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്റ്റാലിൻ
ആശാറാമിന്റെ ഭാര്യ ലക്ഷ്മി, മകൾ ഭാരതി, നാല് അനുയായികളായ ധ്രുവ്ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു
അങ്ങിനെയല്ല, ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.