ഭരണത്തുടർച്ച ഉറപ്പ്; ക്രൈസ്തവ സഭയുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടത് എൽഡിഎഫ് സർക്കാരാണ്: ജോസ് കെ മാണി
കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള
കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കേരള
സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് കോട്ടയത്തും എൽഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്ന അവസ്ഥയുണ്ടായത്. ഈ നിലപാട്
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു പിപി സുനീറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. പൊന്നാനി സ്വദേശിയായ സുനീർ
ജോസ് കെ മാണിയും കൂട്ടരും മുന്നണിയിലേക്ക് വന്നപ്പോള്‍ അവരുമായുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാന്‍, സിപിഐയെ അനുനയിപ്പിക്കുമോ എന്നതും
അതേസമയം, മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം മാത്രമായിരിക്കുമെന്ന് സൂചന നല്‍കിയ എല്‍ഡിഎഫ് കണ്‍വീനര്‍
നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും
സാധാരണക്കാരായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത് എന്ന് ജോസ് കെ
യുഡിഎഫിലേക്ക് ഞങ്ങൾക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ
വാഹനം ഓടിച്ചത് ഈ വാഹനത്തിന്‍റെ സ്ഥിരം ഡ്രൈവറായിരിക്കാമെന്ന ധാരണയിലായിരിക്കണം പോലീസ് പ്രാഥമിക റിപ്പോര്‍ട്ടില്‍ 45 വയസുകാരനായ ഡ്രൈവര്‍ എന്ന് എഴുതിയത്
സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.