സംസ്ഥാനത്തിന്റെ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനായി മെട്രോമാന്‍ ഇ ശ്രീധരന്‍ മലപ്പുറത്ത് വിളിച്ച ആദ്യയോഗം ആളില്ലാതെ പൊളിഞ്ഞു. അന്‍പതില്‍ താഴെ
അതിവേഗ റെയിൽ പദ്ധതി ആരാണ് മുന്നോട്ടുവന്നതെന്നത് പ്രശ്നമല്ലെന്നും, പദ്ധതി വേഗത്തിൽ നടപ്പാക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിലുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ
കേരളത്തിനായി അതിവേഗ റെയിൽപാത പദ്ധതിയുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒഴിഞ്ഞുമാറി. കേരളത്തിൽ നിന്നുള്ള
അതിവേഗ റെയിൽപാത പദ്ധതി നാട്ടുകാരുടെ ജീവിതത്തെ ബാധിക്കാതെ നടപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. പദ്ധതിയുമായി
വീണ്ടും പരസ്യ പ്രതികരണം ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കേണ്ടത് ഔദ്യോഗിക വിഭാഗമാണ്. മാത്രമല്ല, പുതുപ്പള്ളി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക 2 പേരിലേക്ക്
വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി പദം. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം. പാർട്ടി ഉപാദ്ധ്യക്ഷയേക്കാൾ
കേരളാ സർക്കാർ തയാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം
കേരളത്തിൽ ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവിയെന്ന് ഇ ശ്രീധരന്‍. കൂടുതലായി സ്ഥലം എടുക്കാതെയും പരിസ്ഥിതി