
എട്ടാമത്തെ ചീറ്റയായ സൂരജ് കുനോ നാഷണൽ പാർക്കിൽ ചത്തു
മൂന്ന് ദിവസം മുമ്പ് മാത്രമാണ് മറ്റൊരു ആൺ ചീറ്റയായ തേജസ് പാർക്കിൽ ചത്തത്. വെള്ളിയാഴ്ച രാവിലെ പൽപൂർ ഈസ്റ്റ് ഫോറസ്റ്റ്
മൂന്ന് ദിവസം മുമ്പ് മാത്രമാണ് മറ്റൊരു ആൺ ചീറ്റയായ തേജസ് പാർക്കിൽ ചത്തത്. വെള്ളിയാഴ്ച രാവിലെ പൽപൂർ ഈസ്റ്റ് ഫോറസ്റ്റ്
വന്യജീവികൾ അഭിവൃദ്ധിപ്പെടുന്നതിന്, ആവാസവ്യവസ്ഥകൾ അഭിവൃദ്ധിപ്പെടേണ്ടത് പ്രധാനമാണ്, ഇത് ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു
ചീറ്റയെ കുനോ നാഷണൽ പാർക്കിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
റേഡിയോയിലൂടെ രാജ്യത്തെ സംബോധന ചെയ്യുന്ന മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള മൃഗഡോക്ടർമാരും വിദഗ്ധരും ഈ പുള്ളി മൃഗങ്ങളെ അവരുടെ ക്വാറന്റൈൻ വലയത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു,