സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ: ഷമ മുഹമ്മദ്

സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം നേര്‍ത്തു പോയി: മുഖ്യമന്ത്രി

രാജ്യത്ത് വര്‍ഗീയതയോട് സമരസപ്പെടാത്തവര്‍ പാര്‍ലമെന്റില്‍ എത്തണം എന്ന ചിന്ത ജനങ്ങളില്‍ ഇപ്പോള്‍ ശക്തമാണ്. കേരളത്തെ

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവിട്ട് മുഖ്യമന്ത്രി

തങ്ങൾ നൽകിയ നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കി. തുടർന്നാണ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് ലഭിച്ചതെന്ന് അച്ഛൻ

പത്മജ തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങിയാല്‍ എന്റെ ജോലിഭാരം കുറയും: കെ മുരളീധരന്‍

ഇതോടൊപ്പം തന്നെ തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍ പ്രചരണത്തിന് എത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി

സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും വഞ്ചിച്ചു കൊണ്ട് കെ സി വേണുഗോപാൽ കളിക്കുന്ന കളി ബി ജെ പി ക്ക് വേണ്ടി: മന്ത്രി എംബി രാജേഷ്

രാജ്യമാകെ കോൺഗ്രസ്സിന്റെ കഥ കഴിച്ച് ബി ജെ പി യിലേക്ക് കോൺഗ്രസ്സ് നേതാക്കളുടെ ഘോഷയാത്രക്ക് വഴിയൊരുക്കിയ വേണുഗോപാൽ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ സിദ്ധാര്‍ത്ഥന്റെ കുടുംബം

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബാരിക്കേഡ്

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പുതിയ തലമുറ; ആ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്: ചിന്ത ജെറോം

ഞാന്‍ ഒരേ പോസ്റ്റ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ടാല്‍ ഫേസ്ബുക്കിലുണ്ടാവുന്ന വിദ്വേഷ പ്രചാരണമോ സ്ത്രീവിരുദ്ധ പരാമര്‍ശമോ അത്ര രൂക്ഷമായോ

കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ച‍ര്‍ച്ച നടത്തി: വി പി ശ്രീപത്മനാഭൻ

കേരളത്തിലെ മൂന്നിലേറെ നേതാക്കൾ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തി. ഇവരിൽ പലരും മുതിര്‍ന്ന നേതാക്കളാണ്. ഇക്കാര്യം എനിക്ക്

ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്; ചർച്ചയായി പദ്മജയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

കരുണാകരന്‍റെ മക്കളായാലും ആന്‍റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്‍റെ രാഷ്ട്രീയമാണ്.

Page 285 of 923 1 277 278 279 280 281 282 283 284 285 286 287 288 289 290 291 292 293 923