ബദൽ രാഷ്ട്രീയ സ്വപ്നങ്ങളും പേറി രൂപീകൃതമായ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ, അതിന്റെ തുടക്കത്തിൽ തന്നെ ഞാൻ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന്
ഈ വർഷം മാര്‍ച്ചിലായിരുന്നു ഗോമതി വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്
ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. അനിൽകുമാർ കണ്ടോൺമെൻറ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണർക്കും
ജനപ്രതിനിധികളുടെ ജാതിയും മതവും ഏതാണെന്ന് വേര്‍തിരിച്ച് കാണുന്നതാണോ നെഹ്റു പഠിപ്പിച്ച മതേതരത്വമെന്നും മുഖ്യമന്ത്രി
ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ
അതേസമയം തെറ്റായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്.
നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുല്ലപ്പള്ളി ജനങ്ങളെ പരിഹസിക്കുകയാണെന്നും സുരേന്ദ്രന്‍
വെൽഫയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. എന്നാല്‍ വെൽഫെയർ