കടുത്ത പ്രമേഹം; നടൻ വിജയകാന്തിന്റെ മൂന്ന് കാൽ വിരലുകള്‍ മുറിച്ചുമാറ്റി
ശരീരത്തിലെ രക്തചംക്രമണം കാര്യക്ഷമമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് കാൽവിരലുകൾ നീക്കം ചെയ്യേണ്ടിവന്നതെന്ന് ഡിഎംഡികെ പ്രസ്താവനയിൽ പറയുന്നു.
ശരീരത്തിലെ രക്തചംക്രമണം കാര്യക്ഷമമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് കാൽവിരലുകൾ നീക്കം ചെയ്യേണ്ടിവന്നതെന്ന് ഡിഎംഡികെ പ്രസ്താവനയിൽ പറയുന്നു.
എന്നാല്‍ ഇതിനെ വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പോലീസ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു...
കാഞ്ചിപുരത്തെ അന്തല്‍ അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി ഹെഡ് ഓഫീസുമാണ് കൊറോണ ബാധിതരെ ചികിത്സിക്കാനായി വിജയകാന്ത് വിട്ടുനല്‍കിയിരിക്കുന്നത്...
ആദ്യ ചിത്രത്തിന്റെ ദയനീയ പരാജയത്തിനു ശേഷം വിജയകാന്ത് തന്റെ മകനുവേണ്ടി ഒരുക്കുന്നത് രാജമൗലിയുടെ ബാഹുബലിയെ വെല്ലുന്ന ചിത്രം. എസ്.എസ്. രാജമൗലിയുടെ
തമിഴ്‌നാട് സര്‍ക്കാിനെതിരെയുള്ള അപകീര്‍ത്തിക്കേസില്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച ഡിഎംഡികെ അധ്യക്ഷന്‍ വിജയകാന്ത് കോടതിയില്‍ കീഴടങ്ങി. തിരുനെല്‍വേലി കോടതി ഇന്നലെയാണ്
തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ എംഡിഎംകെയില്‍ നിന്നും കൂട്ടക്കൊഴിഞ്ഞുപോക്ക്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് ജയലളിതയുടെ എഐഎഡിഎംകെയിലേക്ക് ചേക്കേറിയിരിക്കുന്നത്. ജയലളിതയും വിജയകാന്തും
തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ 10 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ജയലളിതയുമായുണ്ടായ വാക്‌പോരാണ്
തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിതയും ഡിഎംഡികെ നേതാവ് വിജയകാന്തും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഏറെ നേരം നീണ്ട വാക്‌പോരിനൊടുവില്‍ വിജയകാന്തിന്റെ
ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കൊടിപ്രതിഷേധത്തിന് ശ്രമിച്ച