കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റിൽ പറഞ്ഞു.
രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റിൽ പറഞ്ഞു.
ഡോക്ടർമാർ നൽകിയ നിർദ്ദേശത്തെ തുടർന്ന് ധർമേന്ദ്ര പ്രധാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയും
കേസ്സിൻ്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐ എ പരസ്യമായി തള്ളിപ്പറഞ്ഞത്.
അടിയന്തര സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഹെൽപ് ലൈനുകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം നിലവിൽ പാട്നയില്‍ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു.
യൂണിവേഴ്സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.
ശിവസേനാ നേതാവും എംപിയുമായ അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകര ണത്തിനായി എന്‍സിപി
ഇതേപോലെതന്നെ എംപിമാരെ കൂടുതലായി ഉൾക്കൊള്ളാൻ സാധിക്കും വിധം പാർലമെന്റിലെ ഇരുസഭകളുടെയും ചേംബർ നവീകരിക്കുന്ന കാര്യവും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.
കേന്ദ്ര വൈറോളജി സംഘം നേരത്തെ നിപ വൈറസിന്റെ ഉറവിടം തേടി തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു.