വിക്കിനെ അതിജീവിച്ച് അമേരിക്കൻ പ്രസിഡന്റ് പദം വരെയെത്തിയ ജോ ബൈഡൻ

ജന്മനാ വിക്കുള്ളയാളായിരുന്നു ജോ ബൈഡൻ. തന്റെ ഇരുപതുകളുടെ ആരംഭത്തിൽ ഒരു കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു കവിത ചൊല്ലി പരിശീലിച്ചായിരുന്നു