മെയ് 14ന് ഉത്രയുടെ വീട്ടിൽ സൂരജും അമ്മയും ചേർന്നു നടത്തിയ നാടകം: അഞ്ചൽ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു
ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്...
ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്...
കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും
രണ്ടാം തവണ മൂർഖൻ കടിച്ചപ്പോൾ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നൽകിയതിനാലാവാം എന്നും വാവ സുരേഷ് പൊലീസിനോട് പറഞ്ഞു...
പാമ്പുകളെ വാങ്ങിയ കാര്യവും അപ്പോഴാണ് അറിയുന്നതെന്നും സുഹൃത്ത് പറഞ്ഞു...
സൂരജിനെ രക്ഷിക്കാന്‍ മാതാവ് നിരത്തിയ ന്യായവാദങ്ങള്‍ കള്ളമാണെന്നും പോലീസ് കരുതുന്നു...
വളരെ വൈകിമാത്രം ഉറങ്ങാറുള്ള ഉത്രയുടെ മാതാപിതാക്കൾ ഇതു കാണുന്നുണ്ടായിരുന്ന കാര്യം സൂരജ് ശ്രദ്ധിച്ചിരുന്നില്ല...
ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോള്‍ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നല്‍കി മൊഴി...
സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു...
അടച്ചിട്ട മുറിയിലായിരുന്നു ഉത്ര ഉറങ്ങിയത്. പാമ്പ് ജനല്‍ വഴി കയറിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്...
മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു ഉത്ര...