കോണ്‍ഗ്രസ് വിട്ട നേതാവ് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി

രണ്ടര വര്‍ഷം കഴിഞ്ഞ് ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിക്ക് പ്രസിഡണ്ട് സ്ഥാനം കൈമാറാനായിരുന്നു തീരുമാനമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്.