നിയമ പോരാട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു: രാഷ്ട്രപതി
ഈ കാലഘട്ടത്തിൽ ഏതെങ്കിലുമൊരു ദരിദ്രനായ ഒരു മനുഷ്യന് പരാതിയുമായി വരാന്‍ സാധിക്കുമോയെന്ന് രാഷ്ട്രപതി ചോദിച്ചു.
ഈ കാലഘട്ടത്തിൽ ഏതെങ്കിലുമൊരു ദരിദ്രനായ ഒരു മനുഷ്യന് പരാതിയുമായി വരാന്‍ സാധിക്കുമോയെന്ന് രാഷ്ട്രപതി ചോദിച്ചു.
രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. പോക്സോ ചുമത്തപ്പെട്ട കേസില്‍ പ്രതികളായവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്.
ഇന്ത്യൻ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി അറിയിച്ചു.
പ്രധാനമന്ത്രിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയതോടെയാണ് ചടങ്ങിന് ആരംഭമായത്.