അവർ യന്ത്രങ്ങളല്ല, ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കണം: രാഹുൽ ദ്രാവിഡ്
കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി.
കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി.
ഇതുവരെ സ്വന്തം ജീവിതത്തില്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം ആശംസകള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം.
ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ഒരുപാട് രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. ഒളിംപിക്സ് പോലൊരു വേദിയില്‍ ക്രിക്കറ്റിനും ഇടം നല്‍കണം
കരിയറില്‍ കുറച്ചുകാലം ടീമിനുവേണ്ടി കീപ്പറായും വേഷമിട്ട ദ്രാവിഡ് 14 സ്റ്റംപിംഗും നടത്തിയിട്ടുണ്ട്.
റണ്ണുകൾ നേടാൻ ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിച്ചുവെന്ന കാര്യം സമ്മതിക്കുന്നതായി ദ്രാവിഡ് സമ്മതിക്കുന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയെ ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി പുനർനിയമിച്ചു.3 വർഷത്തെ കാലാവധി കഴിഞ്ഞ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അടു ത്തിടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ രാഹുല്‍ ദ്രാവിഡിനെ ആദരിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ ബി.ബി.സി.ഐ യോഗം
ബീന അനിത സ്വരം നന്നായിരിക്കുന്വോള്‍ പാട്ടുനിര്‍ത്തുന്നത് ബുദ്ധിപരമാണ്….ഉദാത്തമായൊരു സ്വരത്തിനു ഉടമയായിട്ടും തന്റെ ശബ്ദം മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ന്ന് കേള്‍ക്കാന്‍ പോലും കഷ്ടപെടേണ്ടി വന്നയാളാണെങ്കില്‍
രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബാംഗളൂരില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബിസിസിഐ