കരിപ്പൂര്‍ വിമാനാപകടം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ച് എയർക്രാഫ്റ്റ് ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ
വരുന്ന അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം.
വരുന്ന അഞ്ച് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദ്ദേശം.
വിമാനം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
വളരെ പരിചയ സമ്പന്നനായ പൈലറ്റിന് മാത്രം നിയന്ത്രിക്കാന്‍ കഴിയുന്ന ടേബിള്‍ ടോപ് വിമാനത്താവളമാണ് കരിപ്പൂരിലേത്. സമാനമായ മറ്റൊരു വിമാന താവളം
പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വ്യോമസേന പൈലറ്റ് മരിച്ചു
കസാക്കിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.95 യാത്രക്കാരും 5 ജീവനക്കാരു മടക്കം 100 പേരാണ്
ലോസ്ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനത്തിന് തീപിടിച്ചു.
മോസ്കോ: ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണതായി സ്ഥിരീകരണം. 65