ഉക്രൈന് മേല്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ചാൽ അത് മുഴുവൻ നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറും; മുന്നറിയിപ്പുമായി പുടിൻ
അത്തരത്തിൽ ഒരു നീക്കം ആര് നടത്തിയാലും അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഉക്രൈന്‍ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്.