ന്യൂദല്‍ഹി: ഒളിവില്‍പ്പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇയാളുടെ ഹോങ്കോങ്ങിലെ കമ്ബനികളുടെ സ്വത്തുക്കളാണ് ഇ
നീരവ് മോദി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കാര്യത്തിൽ ഇതുപോലെയുള്ള വസ്തുക്കളെല്ലാം ഹോങ്കോങ്ങിലെ പല സ്വകാര്യ നിലവറകളിലും ബാങ്കുകളിലുമായിരുന്നെന്നാണ് ഇ ഡി
എന്നാൽ ,തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുകയോ കൈമാറുകയോ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതിയിൽ നീരവ് മോദി ഭീഷണി മുഴക്കി.
68 പെയിന്റിംഗുകളാണ് മോദിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്...
തലക്കെട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്...