അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി
അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മുസ്ലീം ലീഗിനു മുൻപും അഞ്ച് സ്ഥാനങ്ങളുണ്ടായിരുന്നെന്നും ഈ മന്ത്രി സഭയുടെ
അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മുസ്ലീം ലീഗിനു മുൻപും അഞ്ച് സ്ഥാനങ്ങളുണ്ടായിരുന്നെന്നും ഈ മന്ത്രി സഭയുടെ
അഞ്ചാം മന്ത്രി പ്രശ്നം കോൺഗ്രസ്സിൽ ഇനിയും പുകഞ്ഞു തീർന്നിട്ടില്ല.ഈ പ്രശ്നത്തിനം കാരണം മന്ത്രി ആര്യാടൻ മുഹമ്മദ് രാജിക്കൊരുങ്ങിയെന്നതാണ് പുതിയ വിവരം.മുസ്ലീം
ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു എന്‍.എസ്.എസ്. ആസ്‌ഥാനം സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു.തിരുവഞ്ചൂര്‍ സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു എന്‍എസ്എസ് ജനറല്‍
ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. മന്ത്രിസ്ഥാ നത്തിനുപകരം എന്ത് സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹൈക്കമാന്‍ഡ്
യുഡിഎഫിനുള്ളിൽ പുകയുന്ന അഞ്ചാം മന്ത്രി പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാൻ പുതിയ ഫോർമുലയുമായി കോൺഗ്രസ്സ് നീക്കം തുടങ്ങിയതായി സൂചന.മന്ത്രി സ്ഥാനത്തിന് പകരം ലീഗിന്
അഞ്ചാം മന്ത്രിയ്ക്കായി മനപ്പായസ്സമുണ്ണുന്ന മുസ്ലീം ലീഗിന് ഹൈക്കമാൻഡിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടില്ലെന്ന് സൂചന.കേരളത്തിൽ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിട്ടും
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് കോൺഗ്രസ്.മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗം.
കെ.പി.സി.സി യോഗത്തില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ലീഗിന് ഒരു മന്ത്രിസ്ഥാനംകൂടി നല്‍കുന്നത് മന്ത്രിസഭയുടെ സാമുദായിക സമവാക്യങ്ങളെ
രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിനും അവകാശപ്പെട്ടതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. ഇത് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വാഗ്ദാനം
അഞ്ചാംമന്ത്രി, സത്യപ്രതിജ്ഞ, രാജ്യസഭ സീറ്റ് തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫില്‍ വിവാദം പുകയുന്നതിനിടെ കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗം ഇന്നുചേരുന്നു.