മുംബൈയില്‍ വഴിയോര കച്ചവടക്കാരനായ മലയാളിയെ തലക്കടിച്ചു കൊലപ്പെടുത്തി
തർക്കത്തിനിടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
തർക്കത്തിനിടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ആലപ്പുഴ ജില്ലയിലെ കരീലകുളങ്ങര സ്വദേശി ഷമീർ ഖാൻ (25) ആണ് കൊല്ലപ്പെട്ടത്.
പോലീസിന്റെ അന്വേഷണത്തില്‍ മുത്തരശിയും ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി
ധാരാളം കേസുകളില്‍ പ്രതിയായ മുബീന് നൗഷാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു.
എറണാകുളം നെട്ടൂരിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തി
ആക്രമണത്തില്‍ പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മോഷണ ശ്രമം നടക്കുന്നതിനിടെയാകാം മൂന്ന് പേരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഗ്രാമത്തിലെ ഡെപ്യൂട്ടി സർപ്പഞ്ച് ആയ മാഞ്ജി സോളങ്കിയെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്
ഉടന്‍ തന്നെ ഞെട്ടിയുണർന്ന യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും പിതാവ് കൂടുതൽ ബലം പ്രയോഗിക്കുകയായിരുന്നു.
ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്