കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്നവര്‍ എടുത്ത തീരുമാനം എന്ന നിലയില്‍ കാണണം; ഹരിത വിവാദത്തില്‍ പികെ ഫിറോസ്
നടപടിക്ക് വിധേയരായവർ പിതൃതുല്യരായ പാർട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാൽ മതി
നടപടിക്ക് വിധേയരായവർ പിതൃതുല്യരായ പാർട്ടി നേതൃത്വം എടുത്ത തീരുമാനമായി അതിനെ കണ്ടാൽ മതി
ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
സംസ്ഥാന നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
നിലവില്‍ നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.
പരാതിയില്‍ ലീഗ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം എസ്എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചിരുന്നു.
പി കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
ഹരിത നേതാക്കളുടെ പരാതി വിശദമായ പരിശോധിക്കുമെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാൽ
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള ജനസംഖ്യയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്ലിം സ്ത്രീകളെ മലയാള വാർത്താ ചാനലുകളിൽ നാം വിരളമായേ കാണുന്നുള്ളൂ.