ഇന്ത്യ പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തതായാണ് വിശദീകരണം.
കടലിനടിയില്‍നിന്ന് അണ്വായുധം വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ഐഎന്‍എസ് ഐരാവത് അന്തര്‍വാഹിനിയില്‍നിന്നാണ്
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുവെച്ചായിരുന്നു പരീക്ഷണം. ദക്ഷിണകൊറിയന്‍