അവസാന നാല് മാസത്തിനിടെ മാത്രം അനേകമാളുകളെ താലിബാൻ ഇങ്ങനെ വധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഇവനും സൈനികരുമായി ഗുസ്തി പിടിക്കുകയും സിഗരറ്റ് വലിക്കുകയും ചിലപ്പോള്‍ ബിയര്‍ വരെ കുടിയ്ക്കുകയും ചെയ്തുവന്നു.
'ഇത് നീതിയാണോ മോദി? സേനാംഗങ്ങൾക്ക് ആ തുക ഉപയോഗിച്ച് ആവശ്യമായ വസ്തുക്കൾ വാങ്ങാമായിരുന്നു'. -രാഹുൽ
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകൾ ഇപ്പോൾ ലഭ്യമല്ല.
ഷോപ്പിയാനിൽ ഇന്ന് രാവിലെ രണ്ടു തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്