എല്‍ ഐ സി വിൽപ്പനയ്ക്ക്; ആദ്യ ഓഹരി വില 902 മുതല്‍ 949 രൂപ വരെ
റഷ്യ- ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു.
റഷ്യ- ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു.
ഐപിഒ വഴി 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും അത് സ്വകാര്യവല്‍ക്കരണം അല്ല എന്നും പ്രചരിപ്പിച്ച് ഓഹരി വില്‍പനയെ
ഇതിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു.
നിലവിൽ 32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ 29 ലക്ഷംകോടി രൂപയുടെ നിക്ഷേപം ഉണ്ട്.
കേന്ദ്രബജറ്റ് പ്രഖ്യാപനത്തിനിടെ ഒരു പൊതുമേഖലാ കമ്പനി കൂടി വില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ധനകാര്യവകുപ്പ്മന്ത്രി.
അസ്വാഭാവിക മരണം സംഭവിച്ചാല്‍ മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് ഇവയെല്ലാം മാറ്റിവെച്ചു എല്‍ഐസിയുടെ മനുഷ്യത്വപരമായ ഇടപെടല്‍...
ഇന്‍ഷ്വറന്‍സ് തുക കൊടുക്കാന്‍ മടിച്ച് ബാലിശമായ കാരണങ്ങള്‍ നിരത്തിയ എല്‍.ഐ.സിയോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പോളിസി
ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്തരം പോളിസികള്‍ക്കു നികുതി ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നു കേന്ദ്ര ധനമന്ത്രി പി.